Times Kerala

'ഉളുപ്പ്' എന്നവാക്കിന് അപമാനമായതിനാൽ പിണറായിയോട് രാജി ആവശ്യപ്പെടുന്നില്ല: കെ. സുധാകരൻ

 
'ഉളുപ്പ്' എന്നവാക്കിന് അപമാനമായതിനാൽ പിണറായിയോട് രാജി ആവശ്യപ്പെടുന്നില്ല: കെ. സുധാകരൻ
 

 തിരുവനന്തപുരം: ഉളുപ്പുണ്ടെങ്കിൽ രാജി വച്ച് പോകണമെന്ന് പിണറായി വിജയനോട് പറയുന്നത് 'ഉളുപ്പ്' എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതുകൊണ്ട് മാത്രം ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.  കേരളത്തിൽ സംഘപരിവാറിന് ഇടം കൊടുക്കരുത് എന്ന സത്യസന്ധമായ ആഗ്രഹം സിപിഎമ്മിന് ഉണ്ടെങ്കിൽ പിണറായി വിജയനെ തിരുത്താൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് കിട്ടിയ വോട്ടുകളാകെയും ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന കാഴ്ച കേരളം ആശ്ചര്യത്തോടെ കണ്ടതാണ്. മരണം വരെ ലാവ്‌ലിൻ കേസ് മാറ്റിവയ്പ്പിക്കാനും, മാസപ്പടി കച്ചവടം നിലനിർത്താനുമാണ് വിജയൻ തൃശൂർ സംഘപരിവാറിന് വിറ്റതെന്ന് സുധാകരൻ ആരോപിച്ചു.

Related Topics

Share this story