Times Kerala

 യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ

 
യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ
 

ന്യൂഡൽഹി: 22കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. ഡൽഹിയിലെ രോഹിണി മേഖലയിൽ നിന്നും 57കാരനെയാണ് അറസ്റ്റ് ചെയ്തത്.

ബിഹാറിലെ വൈശാലി സ്വദേശിയായ പ്രതി വീരേന്ദർ സിംഗ് 2007-ൽ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്‍റിൽ വച്ച് 22 കാരിയായ യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

മൃതദേഹം പോലീസ് പിറ്റേന്ന് തന്നെ കണ്ടെത്തി. എന്നാൽ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൽ ഇയാളുടെ കൂട്ടുപ്രതിയായ ശങ്കർ ഘോഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.രോഹിണിയിലെ വിജയ് വിഹാർ മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story