Times Kerala

നീതി ആയോഗ് യോഗം തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ബഹിഷ്കരിച്ചു

 
94


ന്യൂഡൽഹി:  തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച നീതി ആയോഗ് യോഗം ബഹിഷ്കരിച്ചു.  യോഗം ബഹിഷ്കരിച്ചത് സംസ്ഥാനങ്ങളോടുള്ള വിവേചനങ്ങളിൽ പ്രതിഷേധിച്ചാണെന്ന്  ചന്ദ്രശേഖരറാവു അറിയിച്ചു. റാവു പ്രധാനമന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു.

കത്തിൽ ചന്ദ്രശേഖരറാവു പറഞ്ഞത് വിവേചനം സംസ്ഥാനങ്ങളോട് കാണിക്കുകയും തുല്യ പങ്കാളികളായി അവയെ  കാണാതിരിക്കുകയും ചെയ്യുന്ന  ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്‍റെ പ്രവണതയ്‌ക്കെതിരായ ശക്തമായ പ്രതിഷേധത്തിന്‍റെ ഭാഗമായി നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിൽക്കുകയാണെന്നാണ്.  .ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിൽ  നിതീഷ് കുമാറും പങ്കെടുക്കില്ല.  നിതീഷ് പ്രധാനമന്ത്രിയുടെ യോഗത്തിൽനിന്നും ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിട്ടുനിൽക്കുന്നത്. ‌.

Related Topics

Share this story