Times Kerala

 പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ

 
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ
 

ഇടുക്കി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ പിടിയിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം നടന്നത്.

അടിമാലി സ്വദേശി രഞ്ജിത്ത് ജോർജിനെയും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള  അന്വേഷണം നടക്കുകയാണെന്ന്  പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത്നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.  പിന്നീട് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. രഞ്ജിത്ത് ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പ്രതികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുന്പാകെ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Related Topics

Share this story