Times Kerala

 പടമലയിലിറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും; മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി

 
 പടമലയിലിറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും; മയക്കുവെടിവയ്ക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായി

മാനന്തവാടി: പടമലയിലിറങ്ങിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഉടൻ ആരംഭിക്കും. നിലവിൽ ചാലിഗദ്ധ ഭാഗത്ത് ആനയുണ്ടെന്നാണ് അവസാനമായി ലഭിച്ച വിവരം. വെറ്റിനറി ഡോക്ടർമാർ അടക്കമുള്ള വലിയ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.   രണ്ട് കുംകിയാനകളെ ദൗത്യത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് ആനകളെക്കൂടി ഉടൻ എത്തിക്കുമെന്നാണ് ലഭിക്കുന്ന  വിവരം. ആനയെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയശേഷം മയക്കുവെടി വയ്ക്കാനായിരിക്കും വനംവകുപ്പിന്‍റെ ശ്രമം. 

ആനയെ പിടികൂടിയാൽ മുത്തങ്ങ ക്യാമ്പിലേയ്ക്കായിരിക്കും കൊണ്ടുപോകുക. പിന്നീട് വിശദമായ പരിശോധനകൾക്കൊടുവിൽ തുടർനടപടികൾ വനംവകുപ്പ് സ്വീകരിക്കും.
 

 

Related Topics

Share this story