Times Kerala

 മേയർ ബസ് തടഞ്ഞ സംഭവം; നിയമപോരാട്ടം തുടരുമെന്ന് എൽ.എച്ച്.യദു

 
മേയർ ബസ് തടഞ്ഞ സംഭവം; നിയമപോരാട്ടം തുടരുമെന്ന് എൽ.എച്ച്.യദു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യരാജേന്ദ്രനെതിരെ നൽകുന്ന കേസിനായി ഏതറ്റം വരെയും പോകുമെന്ന് ഡ്രൈവർ എൽ.എച്ച്.യദു. മേയർക്കെതിരെ ഗതാഗത മന്ത്രിക്കും സിഎംഡിക്കും പരാതി നൽകും. പാർട്ടിയെന്ന നിലയിലല്ല, ഡ്രൈവറെന്ന നിലയിൽ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. കോഴിക്കോടു നിന്നു പോലും ആളുകൾ വിളിക്കുന്നുണ്ടെന്നും യദു പറഞ്ഞു.

മേയറാണെന്നുള്ള ഈഗോയാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. മേയർ പറഞ്ഞതെല്ലാം തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞതായും യദു മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ 2017 ൽ കേസുണ്ടെങ്കിൽ കോടതി രേഖകൾ നോക്കി അക്കാര്യം മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ കേസിൽ കോടതി വെറുതേ വിട്ടിരുന്നു. 

കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്ക് എടുക്കില്ല.  ഒരു വനിതയുടെ പരാതിയിലാണ് കേസെടുത്തത്തതെന്നും അവരുടെ ഭാഗത്തുണ്ടായ തെറ്റിദ്ധാരണയാണെന്ന് വിചാരണഘട്ടത്തിൽ കോടതിയിൽ പരാതിക്കാരി സമ്മതിച്ചിരുന്നെന്നും യദു പറഞ്ഞു.  ആ കേസാണ് ഇപ്പോള്‍ പാർട്ടിക്കാർ കുത്തിപൊക്കുന്നത്. ഗതാഗതവകുപ്പിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ അതു കഴിഞ്ഞിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതിയെന്നു ഡിപ്പോയിൽ നിന്ന് പറഞ്ഞതായും യദു വ്യക്തമാക്കി.

Related Topics

Share this story