Times Kerala

സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില സർക്കാർ വ്യക്തമാക്കണം: എം.ടി. രമേശ്
 

 
സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില സർക്കാർ വ്യക്തമാക്കണം: എം.ടി. രമേശ്
 തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള നിജസ്ഥിതി സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനകാര്യവകുപ്പ് പറയുന്നത്. എന്നാൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാംഗ്‌മൂലത്തിൽ ഗുരുതര സാമ്പത്തിക സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ ഏതാണ് സത്യമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ എന്തിനാണ് കടമെടുക്കുന്നതെന്ന് ചോദിച്ച  അദ്ദേഹം  സാമ്പത്തിക വർഷത്തിന്‍റെ അവസാനം നൽകേണ്ട തുക മുൻകൂർ നൽകിയതുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളിൽ മന്ത്രിമാർ ശമ്പളം വാങ്ങിയതെന്നും  പറഞ്ഞു. അതുകൊണ്ട് ഡൽഹിയിൽ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും സമരമല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related Topics

Share this story