Times Kerala

 മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ നല്‍കിയില്ല

 
മരിച്ച് പത്തു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ നല്‍കിയില്ല
 

കൊച്ചി: മുനിസിപ്പല്‍ സര്‍വീസില്‍ ജീവനക്കാരനായിരിക്കെ മരിച്ച ജീവനക്കാരന്‍റെ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും അവകാശികള്‍ക്ക് അനുവദിക്കാത്തതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ വീഴ്ചയുണ്ടായതായി മനുഷ്യാവകാശ കമ്മീഷന്‍. അന്തരിച്ച ജീവനക്കാരന്‍ വി.കെ. സുബ്രന്‍റെ ഭാര്യ അയ്യമ്പിള്ളി സ്വദേശി പി.സി. സുധര്‍മ്മ സമര്‍പ്പിച്ച പരാതിയിലാണു നടപടി.. 


ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പരാതിക്കാരിക്ക് പലിശസഹിതം ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവില്‍ പറഞ്ഞു.

Related Topics

Share this story