Times Kerala

  പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് എംപിമാർക്കായി ഒരുക്കിയ വിരുന്നിൽ എൻ.കെ. പ്രേമചന്ദ്രൻ;  വിമർശനവുമായി കെ.എൻ. ബാലഗോപാൽ

 
 പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് എംപിമാർക്കായി ഒരുക്കിയ വിരുന്നിൽ എൻ.കെ. പ്രേമചന്ദ്രൻ;  വിമർശനവുമായി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് എംപിമാർക്കായി ഒരുക്കിയ വിരുന്നിൽ എൻ.കെ. പ്രേമചന്ദ്രൻ പങ്കെടുത്തതിൽ വിമർശനവുമാ‌യി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എൻ.കെ. പ്രേമചന്ദ്രൻ അടക്കമുള്ള ‌യുഡിഎഫ് എംപിമാർ കേരളത്തിനുവേണ്ടി പാർലമന്‍റിൽ ഒന്നും ചെയ്തില്ലെന്ന് കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.

പാർലമെന്‍റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കും പ്രേമചന്ദ്രനെ വിരുന്നിലേക്ക് ക്ഷണിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
 

Related Topics

Share this story