Times Kerala

ബ്രഹ്മപുരത്ത് മുഴുവന്‍ സമയവും ഫയര്‍ വാച്ചേഴ്സ്; ജാഗ്രത തുടരുമെന്ന് കളക്ടര്‍

 
ബ്രഹ്മപുരത്ത് മുഴുവന്‍ സമയവും ഫയര്‍ വാച്ചേഴ്സ്; ജാഗ്രത തുടരുമെന്ന് കളക്ടര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മുഴുവന്‍ സമയവും ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്‍റെ പട്രോളിംഗ് ശക്തമാക്കാനും എംപവേഡ് കമ്മിറ്റി തീരുമാനിച്ചു. ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്നും തീപിടിത്തത്തെ തുടര്‍ന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു.

ബ്രഹ്മപുരത്തെ മുഴുവന്‍ പ്രദേശവും ഫയര്‍ വാച്ചര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. കോര്‍പറേഷനാണ് ഫയര്‍ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല. ഫയര്‍ ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് മടങ്ങിയ ഫയര്‍ ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് വഴി ആരോഗ്യ പരിരക്ഷയും തുടര്‍ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്.  

ജില്ലയിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങള്‍ ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ഓരോ വീടും കയറിയുള്ള ആരോഗ്യ സര്‍വേ പുരോഗമിക്കുകയാണെന്നും സര്‍വേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഒരുക്കുമെന്നും കളക്ടര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും.

തദ്ദേശ വാസികളുടെ ആശങ്ക അകറ്റുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ 17 ന് മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസ് നടത്തും. ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് തീ അണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കും. കോര്‍പറേഷന്‍ ജീവനക്കാര്‍ എസ്‌കവേറ്റര്‍ ഡ്രൈവര്‍മാര്‍, സിവില്‍ ഡിഫന്‍സ് എന്നിവര്‍ക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ബ്രഹ്മപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.


ഭാവിയില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്‍റില്‍ തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ കരുതല്‍ നടപടികളും എംപവേഡ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കും.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്‍റ് അടക്കം നിലവിലുള്ള പദ്ധതികള്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്‍റെ ദൈനംദിന അവലോകനവും നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

Related Topics

Share this story