Times Kerala

 ഒ­മാ­നില്‍ മ­രി­ച്ച കര­മ­ന സ്വ­ദേ­ശി­യു­ടെ മൃ­ത­ദേ­ഹം വീ­ട്ടി­ലെ­ത്തി­ച്ചു

 
ഒ­മാ­നില്‍ മ­രി­ച്ച കര­മ­ന സ്വ­ദേ­ശി­യു­ടെ മൃ­ത­ദേ­ഹം വീ­ട്ടി­ലെ­ത്തി­ച്ചു
 

 തി­രു­വ­ന­ന്ത­പുരം: ഒ­മാ­നില്‍ മ­രി­ച്ച പ്ര­വാ­സി മ­ല­യാ­ളി ന­മ്പി രാ­ജേ­ഷിന്‍റെ മൃ­ത­ദേ­ഹം നാ­ട്ടി­ലെ­ത്തിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നേ­രെ ക­ര­മ­ന­യി­ലെ വീട്ടിലേക്ക് കൊണ്ടുപോയി. 13ന് രാ­വി­ലെ­യാ­ണ് രോ­ഗം മൂര്‍­ച്ഛി­ച്ച­തി­നെ തു­ടര്‍­ന്ന് രാ­ജേ­ഷ് മ­രി­ച്ചത്. മൃതദേഹം ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരി­ക്കും.

ക­ഴി­ഞ്ഞ മേ­യ് ഏ­ഴി­നാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീ­ണ­തി­നെ തു­ടര്‍­ന്ന് രാജേഷി­നെ ഒ­മാ­നി­ലെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വി­മാ­ന ടിക്ക­റ്റ് ബു­ക്ക് ചെ­യ്­തി­രു­ന്നെ­ങ്കിലും എയര്‍ ഇ­ന്ത്യാ ജീവനക്കാരുടെ സമ­രം മൂ­ലം പോ­കാന്‍ സാധിച്ചിരുന്നില്ല. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമ­രം അ­വ­സാ­നി­ക്കാ­ത്ത­തു­മൂ­ലം യാ­ത്ര മു­ടങ്ങി.

Related Topics

Share this story