Times Kerala

 ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി

 
 ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി
 കോഴിക്കോട്: ആക്ടിവിസ്റ്റും ഗവ. ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് വീണ്ടും പോലീസ് സംരക്ഷണമേർപ്പെടുത്തി. കഴിഞ്ഞയാഴ്ച കോഴിക്കോട് ബീച്ചിൽ വച്ച് ബിന്ദു അമ്മിണിക്കു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനെ തുടർന്ന് വ്യാപകമായി പരാതികളുയർന്നിരുന്നു. ഇതോടെയാണ് രണ്ട് വനിതാ പോലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ചത്. പൊയിൽക്കാവിലെ വീട്ടിലും ലോ കോളജിലേക്കുള്ള യാത്രക്കിടയിലും സുരക്ഷ നൽകും. മൂന്നു വർഷം മുമ്പ് ബിന്ദു അമ്മിണിക്ക് കോടതി നിർദേശപ്രകാരം സുരക്ഷയേർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷയ്ക്കു നിയോഗിച്ച പോലീസുകാർക്കെതിരെ പരാതി നൽകിയതോടെ സംരക്ഷണം തന്നെ പിൻവലിക്കുകയായിരുന്നു. പിന്നീട് പലതവണ ബിന്ദു അമ്മിണി ആക്രമണത്തിനു ഇരയായി.

Related Topics

Share this story