Times Kerala

 ഭരണകൂട നിഷ്ക്രിയത്വത്തിന്‍റെ രക്തസാക്ഷിയാണ് അജീഷ്: മാർ ജോസ് പൊരുന്നേടം

 
 ഭരണകൂട നിഷ്ക്രിയത്വത്തിന്‍റെ രക്തസാക്ഷിയാണ് അജീഷ്: മാർ ജോസ് പൊരുന്നേടം
മാനന്തവാടി: പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് മലയോരമേഖയിലെ കർഷകജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. കൃഷിചെയ്ത് ജീവിക്കാൻ മാത്രമല്ല ഉൾഭയമില്ലാതെ വീടിന് മുറ്റത്തേക്ക് പോലുമിറങ്ങാനാവാത്ത വസ്ഥയാണ് മലയോരത്തെന്നും ഭരണകൂടനിഷ്ക്രിയത്വത്തിന്‍റെ രക്തസാക്ഷി കൂടിയാണ് അജീഷെന്നും ബിഷപ് പറഞ്ഞു. വന്യമൃഗശല്ല്യം പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പടമല സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടത്തിയ അജീഷിന്‍റെ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ബിഷപ് മാർ ജോസ് പൊരുന്നേടം.  

Related Topics

Share this story