Times Kerala

 കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്‍റെ ഭാര്യയ്ക്ക് സ്ഥിര ജോലി, പത്ത് ലക്ഷം ഉടൻ കൈമാറുമെന്നും സർക്കാർ

 
 കാട്ടാന ആക്രമണം: കൊല്ലപ്പെട്ട അജീഷിന്‍റെ ഭാര്യയ്ക്ക് സ്ഥിര ജോലി, പത്ത് ലക്ഷം ഉടൻ കൈമാറുമെന്നും സർക്കാർ
 മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യന്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജിയുടെ ഭാര്യയ്ക്ക് സ്ഥിര ജോലി നൽകാൻ സർവകക്ഷി യോഗത്തിലാണ് ധാരണ. പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ രേണു രാജാണ് ചർച്ച നടത്തിയത്. അജിയുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനൽകി. കുടുംബത്തിന്‍റെ കടബാധ്യത എഴുതി തള്ളുന്നത് പരിഗണിക്കുമെന്നു കളക്ടറും അറിയിച്ചു.അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി തിങ്കളാഴ്ച പത്ത് ലക്ഷം രൂപ കൈമാറും. 40 ലക്ഷം രൂപ കൂടി നൽകാൻ സർക്കാരിനോട് ശിപാർശ ചെയ്യാനും യോഗത്തിൽ ധാരണയായി.  അജിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡിലൂടെയും സബ് കളക്ടർ ഓഫീസിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതോടെയാണ് കളക്ടർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയത്.

Related Topics

Share this story