Times Kerala

 എട്ടു വയസുള്ള മകനെ കഴുത്ത് ഞെരിച്ചു കൊന്നു; യുവതി അറസ്റ്റിൽ

 
crime
 

ഗുരുഗ്രാം: ഗുരുഗ്രാമിൽ എട്ട് വയസുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.  28കാരിയായ യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടി മരിച്ചതായി വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. സിർഹോൾ ഗ്രാമത്തിലാണ് സംഭവം നടന്നത്. അരവിന്ദ് കുമാർ, പൂനം ദേവി എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പേര്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സ്വദേശികളാണ് ഇവർ. 

പിതാവ് വീട്ടിലെത്തിയപ്പോൾ  കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ മുറിവ് ഉണ്ടായിരുന്നതായും അതിനാലാണ് കൊലപാതകമെന്ന് സംശയിച്ചതെന്നും പോലീസിൽ നൽകിയ പരാതിയിൽ അരവിന്ദ് പറഞ്ഞു.

അരവിന്ദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ  കുട്ടിയുടെ അമ്മയായ പൂനം ദേവിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ കുറ്റം സമ്മതിച്ചു. അതേസമയം  കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story