Times Kerala

സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുന്നില്ല : അശ്വിനി വൈഷ്ണവ്

 
സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുന്നില്ല : അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് രാഷ്ട്രീയ അടിസ്ഥാനത്തിൽ വിവേചനം കാണിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

372 കോടി മാത്രമാണ് യുപി എ സര്‍ക്കാര്‍ നൽകിയതെന്നും മോദി ഭരണത്തിൽ 2744 കോടി കിട്ടിയെന്നും അദ്ദേഹം  പറഞ്ഞു. പുതിയ മൂന്ന് റെയിൽവേ കോറിഡോറുകളിൽ തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിനും വലിയ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.വ്യക്തമാക്കി. മൂന്നു പുതിയ കൊറിഡോറുകളിലൂടെ 40900 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിക്കും. ഓരോ ആഴ്ചയും ഒരു പുതിയ വന്ദേ ഭരത് ഇറക്കും. വന്ദേ സ്ലീപ്പർ , വന്ദേ മെട്രോ അടുത്ത വർഷം തുടങ്ങും.കേരളത്തിൽ വന്ദേ ഭരത് നന്നായി പ്രവർത്തിക്കുന്നുവെന്നും റെയിൽവേ മന്ത്രി അറിയിച്ചു,

സിൽവർ ലൈനിൽ കേരളത്തിന്‍റെ ഭാഗത്ത് നിന്നും പിന്നീട് താത്പര്യം ഒന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്നും റെയിൽവേ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്നും കൂടുതൽ പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Related Topics

Share this story