Times Kerala

സ്വകാര്യനിധി സ്ഥാപനത്തില്‍ പണയംവെച്ച 21 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണത്തിന്റെ മറവിൽ തട്ടിപ്പ്;  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു

 
സ്വകാര്യനിധി സ്ഥാപനത്തില്‍ പണയംവെച്ച 21 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണത്തിന്റെ മറവിൽ തട്ടിപ്പ്;  പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു
കോഴിക്കോട്: സ്വകാര്യനിധി സ്ഥാപനത്തില്‍ പണയംവെച്ച 21 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.

സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കക്കോടി സ്വദേശി മക്കട പുതുക്കുടി വീട്ടില്‍ ബിപിന്‍ (39), മക്കട പറമ്പില്‍ താഴം നിരാമലയില്‍ രജ്ഞിത്ത് (42), ചെറുകുളം മീരാലയം വീട്ടില്‍ മിഥുന്‍ (42) എന്നിവരുടെ തെളിവെടുപ്പാണ് കസബ പൊലീസ് പൂര്‍ത്തിയാക്കിയത്. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയത്തെ സ്വകാര്യനിധി സ്ഥാപനത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണം ഈടുനൽകി യുവാവിനെ വഞ്ചിച്ചതായാണ് കേസ്.
 

Related Topics

Share this story