പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance)
എന്തെങ്കിലും...
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കും മര്യാദയ്ക്കും നിരക്കാത്തതാണെന്ന് എസ് വൈ എസ് ജനറൽ സെക്രട്ടറി ആരോപിച്ചു.(Samastha Kanthapuram Faction Criticizes UDF Government Over PM SHRI...
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ'യിൽ തുടരാൻ കേരള സർക്കാർ തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ, ഇതിൽ തുടരാൻ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.(PM SHRI project, Kerala government decides to continue with...
കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Minister N Samsudheen Dismisses Nilavilakku Controversy As Trivial)
ഒരു പൊതുപരിപാടിക്കിടെ ഫാത്തിമ തഹ്‍ലിയ എം.എൽ.എ നിലവിളക്ക് കൊളുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ...
തിരുവനന്തപുരം: കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെ അധിക്ഷേപിക്കുന്നതാണ് ഈ പ്രസ്താവനയെന്നും, ഇതിനു പിന്നിൽ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Criticizes Kerala Government Syllabus...
ഒബ്‌ബർഗൻ: അമേരിക്കയും ഇറാനും തമ്മിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. തെക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിനെത്തുടർന്നാണ് ചർച്ചകൾ അലസിപ്പിരിഞ്ഞത്....