ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി സജി, കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സംശയം. 2018-ൽ കാണാതായ മാത്യുവിനെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടിയെന്ന സംശയത്തിലാണ് പോലീസ് ഇപ്പോൾ പുരയിടം കുഴിച്ചുള്ള പരിശോധന നടത്തുന്നത്.(Nedumkandam Double Murder Case Accused Saji Suspected Of Killing His Missing...
ഇടുക്കി: ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Idukki Murder Case). ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിയുടെ ഭർത്താവിന്റെ സഹോദരി ഭർത്താവായ രാമകൃഷ്ണനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മെയ് നാലിന് ഉച്ചയോടെ ശാന്തിയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ...
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം, പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിയിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത് (Nedumkandam Double Murder). സ്വത്ത് തർക്കത്തിന് പുറമെ വർഷങ്ങളായുള്ള മാനസിക പീഡനമാണ് കൊലപാതകത്തിന് തന്നെ പ്രകോപിപ്പിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന...
നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടവിൽ വീടിനോട് ചേർന്ന പറമ്പിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലുള്ള ഇളയ മകൻ സജിയെ (43) കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി (Nedumkandam Double Murder). ഇതിനിടെ സജിയുടെ പിതാവ് മാത്യു പാസ്റ്ററെ എട്ട് വർഷം മുൻപ് കാണാതായ സംഭവത്തിലും ഇപ്പോൾ ദുരൂഹത ഉയർന്നിരിക്കുകയാണ്.
മാത്യു പാസ്റ്ററുടെ തിരോധാനം
2018-ലാണ്...
കരിമണ്ണൂർ: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി (Idukki Crime News). പെരിങ്ങാശേരി വെണ്ണിയാനി ഈന്തുങ്കൽ രാജു (മണി) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമായിരുന്നു സംഭവം. വൈകുന്നേരം ടൗണിലേക്ക് വരികയായിരുന്ന രാജുവിനെ ബിജു വഴിയിൽ തടഞ്ഞുനിർത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തേറ്റു വീണ രാജുവിനെ ഉടൻ...
തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് അധികൃതർ തയ്യാറാകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വേലപ്പനും മകൻ രാജേഷും തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തിനിടെ...
വാഷിംഗ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞതിന് പിന്നാലെ, നിലവിലെ വെടിനിർത്തൽ കരാർ 'വെന്റിലേറ്ററിലാണെന്ന' കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....