Times Kerala

ഇടുക്കി ഡാമിൽ അതിക്രമിച്ചു കടന്നത് ഒറ്റപ്പാലം സ്വദേശി; പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം

 
ഇടുക്കി ഡാമിൽ അതിക്രമിച്ചു കടന്നത് ഒറ്റപ്പാലം സ്വദേശി; പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം
തൊടുപുഴ: ഇടുക്കി ഡാമിലെ അതിസുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കടന്നത് പാലക്കാട് ഒറ്റപ്പാലം സ്വദേശി. വിദേശത്തുള്ള യുവാവിനെ നാട്ടിലേക്ക് എത്തിക്കാന്‍ പോലീസ് ആശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം.

വൈകുന്നേരം മൂന്നിനുശേഷമാണ് സുരക്ഷാ വീഴ്ച സംഭവിക്കുന്നത്.  ഡാം സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി അകത്ത് പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടുകയായിരുന്നു. 11 സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

  കഴിഞ്ഞ ദിവസമാണ് സംഭവം  കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്‍റെ പ്രവര്‍ത്തികള്‍ മനസിലായത്. തുടര്‍ന്ന് ഇടുക്കി പോലീസില്‍ പരാതി നൽകുകയായിരുന്നു. 

Related Topics

Share this story