Times Kerala

കോണ്‍ഗ്രസ് അധ്യക്ഷന്‍, മഹത്തായ ആശയത്തിന്‍റെ പ്രതിനിധി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ല; രാഹുല്‍ ഗാന്ധി

 
rahul
 കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സംഘടനാപരമായ പദവി മാത്രമല്ലെന്നും മഹത്തായ ആശയത്തെ പ്രതിനിധീകരിക്കുന്ന ആള്‍ കൂടിയാണ് പാര്‍ട്ടി അധ്യക്ഷനെന്നും രാഹുല്‍ ഗാന്ധി. നിലവില്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന ആശയത്തെ താന്‍ പിന്തുണയ്ക്കുന്നെന്നും രാഹുല്‍ പറഞ്ഞു.  പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കാനിരിക്കുന്ന അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവും വഹിക്കുന്നതിനോട് കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ  പ്രതികരണം. 

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയ്ഡിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാത്തരം വര്‍ഗീയതയെയും ഒരുപോലെ നേരിടണമെന്നും  വര്‍ഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

Related Topics

Share this story