കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിൽ നടന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു (TMC Leader Sujit Bose Arrested). പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രമുഖ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന 'ലക്ഷ്മീർ ഭണ്ഡാർ' പുതിയ ബിജെപി സർക്കാർ തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു (Suvendu Adhikari on Lakshmir Bhandar Scheme). മുൻ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളൊന്നും നിർത്തലാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു...
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാളിലെ ആദ്യ ബിജെപി സർക്കാരാണിത്. (Suvendu Adhikari oath ceremony)
ബ്രിഗേഡ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. ഭരണഘടനയുടെ 174(2)(ബ) അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ ഈ നിർണ്ണായക നീക്കം. വ്യാഴാഴ്ച അർദ്ധരാത്രിയോടെ നിലവിലുള്ള സഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നടപടി....
കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മാതാവ് ഹസിറാണി രഥ് (Suvendu Adhikari Aide Murder). നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രിയാണ് ചന്ദ്രനാഥ് വെടിയേറ്റ് മരിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ ഗുണ്ടാരാജ് ആണ്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി സർക്കാരിന്റെ ഔദ്യോഗിക കാലാവധി ഇന്ന് (2026 മെയ് 7) അവസാനിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റുകളുമായി തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ചെങ്കിലും മമതാ ബാനർജി ഇതുവരെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായിട്ടില്ല ( Mamata Banerjee Resignation Controversy). പുതിയ സർക്കാർ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, നിലവിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഭരണതലത്തിൽ വലിയ അഴിച്ചുപണി. മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഉപദേശകരും സ്ഥാനമൊഴിഞ്ഞു (Mamata Banerjee advisors resign). മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ തങ്ങളുടെ 'മുഖ്യ ഉപദേശക' സ്ഥാനങ്ങൾ രാജിവെച്ചു. ഇവരെ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ, ഈ രാഷ്ട്രീയ മാറ്റത്തിന് കാരണം ഫുട്ബോൾ താരം ലയണൽ മെസ്സിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾ സജീവമാകുന്നു. 'മെസ്സി ഒരു ബിജെപി ഏജന്റാണോ' എന്ന ചോദ്യവുമായാണ് എക്സിൽ ഉൾപ്പെടെയുള്ള...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിക്കുന്ന മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെഠ്മലാനി. തിരഞ്ഞെടുപ്പ് ഫലം കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ മമത മുഖ്യമന്ത്രിയല്ലെന്നും, നിലവിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയ ആളാണെന്നും ജെഠ്മലാനി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (Mahesh...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി (Mamata Banerjee attack on Election Commission). കമ്മീഷൻ "തരംതാഴ്ന്ന കളി" കളിച്ചുവെന്നും തന്റെ യഥാർത്ഥ എതിരാളി ബി.ജെ.പി ആയിരുന്നില്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആയിരുന്നുവെന്നും മമത ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ മുനിസിപ്പാലിറ്റികളിൽ നടന്ന നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ...