ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ചർച്ചകളിൽ ഓരോ നേതാക്കളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളാണ് ആദ്യം കൂടിക്കാഴ്ച പൂർത്തിയാക്കി പുറത്തിറങ്ങിയത്.(Kerala CM Discussions Delhi Rahul Gandhi Meets Muraleedharan...
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ പുരോഗമിക്കുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം. ഹസൻ തുടങ്ങി കേരളത്തിൽ നിന്നുള്ള എട്ടോളം മുതിർന്ന നേതാക്കളുമായാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. ഓരോ നേതാക്കളെയും പ്രത്യേകം കണ്ടാണ് അദ്ദേഹം അഭിപ്രായം തേടുന്നത്.(Kerala CM Discussions At 10 Janpath...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരുടെ പേര് പരിഗണിക്കുന്നത് കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണെന്ന് എം.എം. ഹസൻ. കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം.(MM Hassan On Kerala CM Selection And Congress History)
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന മുൻകാല അനുഭവങ്ങൾ കോൺഗ്രസിനുണ്ടെന്നും...
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുന്നു (Kerala CM Selection 2026). കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. മുതിർന്ന നേതാവ് ഡി. സുധാകറിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഖർഗെ ബംഗളൂരുവിലേക്ക് പോയതാണ്...
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ഹൈക്കമാൻഡ് നടത്തിയ മാരത്തൺ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു (Kerala CM Selection 2026). മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേതാക്കളുമായി മൂന്ന് മണിക്കൂറിലധികം ചർച്ച നടത്തിയെങ്കിലും കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ചുനിന്നതോടെ പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായി.
എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന്...
തിരുവനന്തപുരം: പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു (V.D. Satheesan vs KC Venugopal). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയത്ത് നടന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അക്രമാസക്തമായി.
'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി' എന്ന വാചകത്തോടെ ഉമ്മൻചാണ്ടിയുടെയും കെ.സി....
ആലപ്പുഴ: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വരുന്നത് കേരളത്തിനും നല്ലതാണെന്നും അതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെല്ലാം മുഖ്യമന്ത്രി പദവിക്ക് യോഗ്യരാണെന്നും എന്നാൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellappally Natesan...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരടങ്ങുന്ന നിരീക്ഷക സംഘം മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ നിലപാടും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് വ്യക്തമായ മുൻതൂക്കമെന്നാണ് സൂചന.(KC Venugopal Gets Support Of Forty Seven MLAs For Kerala CM Post...
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ ഉയർന്നത്. "ലേശം ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി. ജനവിധിയെ മാനിക്കണം" എന്നാണ് ഫ്ലക്സിലെ വാചകം.(Anti KC Venugopal Posters In Front...
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ ചർച്ചകളിൽ ഓരോ നേതാക്കളും...