Times Kerala

 പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല: ഒറ്റക്കെട്ടായി നേരിടുമെന്ന് കെ. മുരളീധരൻ


 
 പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല: ഒറ്റക്കെട്ടായി നേരിടുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്തതിന്‍റെ പേരിൽ ആർഎസ്പി എംപി എൻ.കെ. പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെ. മുരളീധരൻ എംപി. നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാലും പോകുമെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.

സഭയ്ക്ക് അകത്തും പുറത്തും ബിജെപി സർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രനെന്നും പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും ആർഎസ്പിക്ക് സീറ്റ് നൽകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

 

Related Topics

Share this story