ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കിയും ഈജിപ്റ്റും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നു. ഇറാൻ അധികൃതരുമായി ഈ രാജ്യങ്ങളിലെ പ്രതിനിധികൾ ചർച്ചകൾ നടത്തി. അമേരിക്കയുടെ ഭാഗത്തുനിന്ന് ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും പരിഗണിക്കൂ എന്ന് ഇറാൻ നിലപാടെടുത്തു.(Diplomatic move active...
വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി ട്രംപ് അറിയിച്ചു. പശ്ചിമേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.(A ray of peace...
ബെയ്ജിങ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമായി നാലിന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് ചൈന. യുഎസും ഇറാനും തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തന്റെ നയം വ്യക്തമാക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ചൈന സന്ദർശന വേളയിലാണ്...
ടെഹ്റാൻ: പേർഷ്യൻ ഗൾഫ് മേഖലയിലെ സുരക്ഷയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണവും ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം ശക്തമാക്കി (US Iran Conflict ). ഇറാൻ മുന്നോട്ടുവെച്ച കർശന നിബന്ധനകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി.അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായ എലൈറ്റ് 82-ാം എയർബോൺ ഡിവിഷനിലെ സൈനികരെയും രണ്ട് മറൈൻ...
ബെംഗളൂരു: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും അന്തിമവിരാമമിട്ട് കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി (DK Shivakumar oath ceremony Karnataka Chief...