ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ സുരക്ഷാ ഭീതി ശക്തമായിരിക്കുകയാണ്.(Attack on ships in the Strait of Hormuz, Cargo ship catches fire)
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തെ തുടർന്ന്...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന...
ടെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് മാത്രം കടലിടുക്കിലൂടെ തടസ്സമില്ലാത്ത യാത്ര അനുവദിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.(Middle Asian War, Iran makes a new attractive 'offer'...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞു (China Iran Strait of Hormuz Safe Passage). ഈ സാഹചര്യത്തിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള ഗ്യാസ് കപ്പലുകൾക്കും സുരക്ഷിത പാത ഒരുക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായി അടുത്ത...
ഇസ്ലാമാബാദ്: ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ, രാജ്യം നേരിടാൻ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ അടിയന്തര നടപടികളിലേക്ക്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 'വർക്ക് ഫ്രം ഹോം' സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Pakistan moves to implement...
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.(Iran takes full control of the...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിൽ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായി. സ്ഥിതിഗതികൾ മറികടക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള അടിയന്തര പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.(With the closure of the Strait...
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയാണ് ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് (Importance of Strait of Hormuz). യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം കടുത്തതോടെ, ഈ പാതയിലൂടെ പോകുന്ന ഏത് കപ്പലിനെയും 'അഗ്നിക്കിരയാക്കും' എന്ന ഇറാന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലച്ചിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം താഴെ പറയുന്ന ഘടകങ്ങളിലൂടെ മനസ്സിലാക്കാം:
1....
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന്റെ 'ഹോർമുസ് കടലിടുക്ക്' അടച്ചിടാനുള്ള തീരുമാനം ഇന്ത്യയെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാതയിലൂടെയാണ് എത്തുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് കേന്ദ്ര സർക്കാർ.(Strait of Hormuz closed,...
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇതോടെ ആഗോള വിപണിയിലേക്കുള്ള ഇന്ധന നീക്കം തടസ്സപ്പെടുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു. വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കപ്പലുകൾ കത്തിക്കുമെന്നാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി (Kerala CM VD Satheesan personal staff). ആകെ 20 അംഗങ്ങളാണ് സ്റ്റാഫ്...