വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ റഷ്യൻ എംബസി കേന്ദ്രീകരിച്ച് വൻതോതിൽ ചാരവൃത്തി നടക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് മൂന്ന് റഷ്യൻ നയതന്ത്രജ്ഞരെ ഓസ്ട്രിയ പുറത്താക്കി. ഇവരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസി കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ചിരിക്കുന്ന അതിശക്തമായ ആന്റിനകൾ ഉപയോഗിച്ച് അന്താരാഷ്ട്ര സംഘടനകളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന കൗണ്ടർ ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ബംഗാൾ സർക്കാരിന്റെ ശുപാർശ പ്രകാരമാണ്...