കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരം പിടിച്ചെടുത്തു. ആകെ 294 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി ബംഗാളിൽ ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടത്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള നിർണ്ണായക നീക്കങ്ങൾ സജീവമാക്കി. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കാൻ വിജയ് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയോടൊപ്പം ചേർന്നാൽ അത് തമിഴ്നാട്...
മുസാഫർനഗർ: ബന്ധങ്ങളെയും മനുഷ്യത്വത്തെയും നാണിപ്പിക്കുന്ന ക്രൂരമായ പീഡനവിവരം ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് പുറത്തുവരുന്നു. പതിനാലു വയസ്സുകാരിയായ മകളെ സ്വന്തം പിതാവും അമ്മാവനും ചേർന്ന് മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു (Muzaffarnagar Minor Assault Case). സംഭവത്തിൽ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് പിതാവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടിയുടെ അമ്മ വീടുവിട്ടുപോയിരുന്നു....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി അധികാരത്തിലേക്ക്. 200-ലധികം സീറ്റുകളുമായി ബി.ജെ.പി മുന്നേറുമ്പോൾ, മുഖ്യമന്ത്രി പദത്തിലേക്ക് ആര് എത്തും എന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിരിക്കുകയാണ് (West Bengal BJP Chief Minister race). മെയ് 4-ന് പുറത്തുവന്ന ഫലങ്ങൾ പ്രകാരം മമത ബാനർജി ഭവാനിപൂർ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ചരിത്ര വിജയത്തിന് പിന്നാലെ പുതിയ ബി.ജെ.പി സർക്കാർ മെയ് 9-ന് അധികാരമേൽക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ (രവീന്ദ്ര ജയന്തി) മെയ് 9-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് പാർട്ടി തീരുമാനം ( West Bengal BJP Oath taking ceremony). ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാനത്ത് പുതിയൊരു തുടക്കം...
ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരെ ചൊല്ലി പഞ്ചാബ് രാഷ്ട്രീയത്തിൽ പോര് മുറുകുന്നു. തന്നെയും കൂടെയുള്ള നേതാക്കളെയും പഞ്ചാബ് സർക്കാർ വേട്ടയാടുകയാണെന്ന് പരാതിപ്പെടാൻ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം രാഷ്ട്രപതി ഭവനിൽ എത്തി. അതേസമയം, ജനവിധി വഞ്ചിച്ച എംപിമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഇന്ന്...
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് പിന്നാലെ ഉജ്ജ്വല വിജയം നേടിയ യുഡിഎഫിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വടംവലി മുറുകുന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളുടെ പക്ഷങ്ങൾ പദവിക്കായി അവകാശവാദമുന്നയിച്ചതോടെ ഹൈക്കമാൻഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പൊട്ടിത്തെറി ഒഴിവാക്കി സമവായത്തിലെത്തുക എന്ന വലിയ ദൗത്യമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ ഭരണത്തിലിരുന്ന പാർട്ടിയാണെന്നും തങ്ങൾ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ തേരോട്ടത്തിൽ സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ പോലും പരാജയപ്പെട്ടതിന്...
ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയെ "നിയമപ്രക്രിയയുടെ ദുരുപയോഗം" എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി. ഹർജി നൽകിയ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനെതിരെ അതിശക്തമായ പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. "നിങ്ങൾ രാജ്യത്തിന്റെ മുഖ്യ തന്ത്രിയാണോ?" എന്ന് ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് നേരിട്ട് ചോദിച്ചു.(Supreme Court on Sabarimala Case, Slams...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിച്ചപ്പോഴും സ്വന്തം കോട്ട കാത്ത് എടപ്പാടി കെ. പളനിസ്വാമി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമി ആറാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിലാണ് പളനിസ്വാമിയുടെ ഈ കരുത്തുറ്റ പ്രകടനം.(Edappadi...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം.ശ്രീ (PM-SHRI scheme) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസ...