Times Kerala

സെക്രട്ടേറിയറ്റില്‍  പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി ശന്പളമില്ല

 
സെക്രട്ടേറിയറ്റില്‍  പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി ശന്പളമില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെ ജീവനക്കാര്‍ പഞ്ച് ചെയ്തശേഷം മുങ്ങുന്നു. ഇവർക്കെതിരേ കർശന നടപടിയെടുക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി ശമ്പളം നല്‍കേണ്ടെന്നാണ് തീരുമാനം. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേൽ ഉദ്യോഗസ്ഥരാണ്. ജോലിയില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി അടക്കം നിര്‍ദേശിച്ചിട്ടുണ്ട്. 

Related Topics

Share this story