വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടി. ട്രംപിന്റെ കർശന നിർദ്ദേശം അവഗണിച്ച് ഇസ്രായേൽ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടി. ഇറാൻ തിരിച്ചടിച്ചതോടെ മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.(Israel Iran conflict, US President...
ദോഹ: പശ്ചിമേഷ്യാ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ, ദക്ഷിണ ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു. ഇറാനിയൻ സേനയുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള 'സ്വയം പ്രതിരോധ ആക്രമണം' മാത്രമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുമ്പോഴും, ഈ സൈനിക നടപടി ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.(US...
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോഗമിക്കവെ, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ പൂർണ്ണമായോ ഭാഗികമായോ വിട്ടുനൽകണമെന്ന കർശന നിലപാടിലുറച്ച് ഇറാൻ. ആസ്തികൾ ലഭ്യമാക്കാതെ ഒരു തരത്തിലുള്ള അന്തിമ ധാരണയിലെത്താൻ സാധിക്കില്ലെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്ക അടിക്കടി നിലപാടുകൾ മാറ്റുന്നതുകൊണ്ടാണ് സമാധാന കരാർ വൈകുന്നതെന്നും തങ്ങളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇറാൻ അറിയിച്ചു.(Iran US Peace...
ടെഹ്റാൻ: തങ്ങൾ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം.(Iran President Assures Peaceful Nuclear Intentions As US Peace Talks Near Consensus)
തങ്ങളുടെ ആണവ പദ്ധതികൾ...
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിടുക്കം കൂട്ടി ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യവും സുതാര്യവുമായ ഒരു കരാറിലെത്താനാണ് താൻ മുൻഗണന നൽകുന്നത്. ധാരണകളിൽ യാതൊരുവിധ പിഴവുകളും ഉണ്ടാകാൻ പാടില്ലെന്ന് മധ്യസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.(US Iran Peace Talks...
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നടക്കുന്ന സമാധാന ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് ആഗോള സമൂഹം രംഗത്തെത്തിയതിന് പിന്നാലെ, നയതന്ത്ര തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങൾ അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ (US Iran Peace Talks Progress). ചർച്ചകളിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും ഇറാന്റെ പരമോന്നത...
വാഷിങ്ടൺ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ സൈനിക സംഘർഷങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ കടുത്ത നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ, ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായിമാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമം ഈ...
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ വേഗത്തിലാക്കാൻ പാകിസ്ഥാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി. യുഎസിന്റെ ഏറ്റവും പുതിയ പ്രതികരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണിത് (US Iran Peace Talks Pakistan Mediation). ഇറാനിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ രാജ്യം സന്നദ്ധമാണെന്നും എന്നാൽ അനുയോജ്യമായ മറുപടികൾക്കായി കുറച്ചുദിവസം കൂടി...
ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന തെറ്റായ പോസ്റ്റിന് പിന്നിൽ അദ്ദേഹത്തിന്റെ സഹായിയായ 'പഹൽവാൻ' ആണെന്ന് പ്രമുഖ പാക് മാധ്യമപ്രവർത്തകൻ അബ്സാർ ആലം ( Shehbaz Sharif X Gaffe). അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതിനിടെയാണ്, പോസ്റ്റ് ചെയ്യേണ്ട ഉള്ളടക്കം പകർത്തിയെഴുതിയപ്പോൾ വന്ന...
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള നിർണ്ണായക സമാധാന ചർച്ചകൾക്കായി
പാകിസ്ഥാനിലെത്തിയ ഇറാൻ പ്രതിനിധി സംഘം യാത്ര ചെയ്തത് യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ദൃശ്യങ്ങളുമായി (US Iran Peace Talks Islamabad). വിമാനത്തിലെ മുൻനിര സീറ്റുകളിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടികളുടെ രക്തം പുരണ്ട ബാഗുകളും ഷൂസുകളും ചിത്രങ്ങളും വെച്ചാണ് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിൽ...
കോഴിക്കോട്: മാസങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 43 വയസ്സുള്ള ഒരു ബിസിനസുകാരനിലാണ് രോഗബാധ കണ്ടെത്തിയത് (Kozhikode Nipah Case). നിലവിൽ...