കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സ്വയം ഏറ്റെടുത്തുകൊണ്ട് മമത ബാനർജി തിരിച്ചുവരവിനൊരുങ്ങുന്നു. ജൂൺ 17-ന് ശേഷം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തിയ മമത, താൻ പരാജയപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിയിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ രാജിവെക്കുകയും വിമതപക്ഷം പാർട്ടിയുടെ സംസ്ഥാന ആസ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മമതയുടെ ഈ...
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) വൻ അഴിച്ചുപണി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ് തുടങ്ങിയ എട്ട് മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി (Trinamool Congress Crisis). ജാവേദ് അഹമ്മദ് ഖാൻ, അരൂപ് റോയ്, രതിൻ ഘോഷ്, ബിപ്ലബ് മിത്ര, സാബിന...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി വിമത തൃണമൂൽ കോൺഗ്രസ് എംഎൽഎ റിതബ്രത ബാനർജിയെ നിയമിച്ച സ്പീക്കർ രതീന്ദ്ര ബോസിന്റെ തീരുമാനത്തിന് സ്റ്റേ ഇല്ല. സ്പീക്കറുടെ നടപടിക്കെതിരെ ശോഭൻദേബ് ചതോപാധ്യായ സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിക്കാരന്റെ വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു.(Calcutta High Court Refuses To...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ ആഴ്ച രാജി വെക്കുന്ന രണ്ടാമത്തെ രാജ്യസഭാംഗമായി സുഷ്മിത ദേവ് മാറി. പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും അവർ രാജിവെച്ചു. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് നൽകിയ കത്തിലൂടെയാണ് സുഷ്മിത രാജി ഔദ്യോഗികമായി അറിയിച്ചത്.(Trinamool Congress Faces Major Crisis As Two Rajya...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്കെതിരെ വൻ വിമത നീക്കം (Trinamool Congress Mutiny). പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിയെ കൂട്ടത്തകർച്ചയിലേക്ക് നയിച്ചിരിക്കുന്നത്. പാർട്ടിയിലുണ്ടായിരുന്ന 80 എംഎൽഎമാരിൽ ഭൂരിഭാഗവും നിലവിൽ മമത ബാനർജിക്കെതിരെ രംഗത്തുവന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയോട് ഏറ്റ കടുത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹവും വിമതനീക്കങ്ങളും രൂക്ഷമാകുന്നു (TMC Crisis Rebel Movement). മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്ത കാളിഘട്ടിലെ വസതിയിൽ വെള്ളിയാഴ്ച നടന്ന നിർണ്ണായക യോഗത്തിൽ ആകെയുള്ള 28 ലോക്‌സഭാ എംപിമാരിൽ 4 പേരും, 13 രാജ്യസഭാ എംപിമാരിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ (TMC) ഭിന്നത രൂക്ഷമാകുന്നതിനിടെ രാഷ്ട്രീയ നീക്കങ്ങൾ മാറിമറിയുന്നു. മമത ബാനർജിക്കെതിരെ വിമത ശബ്ദമുയർത്തിയ ഋതബ്രത ബാനർജി പക്ഷത്തെ പന്ത്രണ്ടിലധികം എംഎൽഎമാർ പാർട്ടിയിലേക്ക് തിരികെ വരാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ആശങ്കയുള്ളതാണ് വിമതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(TMC Rebels Consider Return Amid Mass Defection...
കൊൽക്കത്ത: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ തൃണമൂൽ കോൺഗ്രസ് കടന്നുപോകവെ, മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര. പാർട്ടിയിലെ വിമത എംഎൽഎമാരെ അതിരൂക്ഷമായ ഭാഷയിലാണ് അവർ കടന്നാക്രമിച്ചത്. മമത ബാനർജിയുടെ ജനപ്രീതിയുടെ ബലത്തിൽ മാത്രം വിജയിച്ചുകയറിയ ഇവർ, പ്രതിപക്ഷത്തിരുന്ന് ബിജെപിയോട് പോരാടാനുള്ള കരുത്തില്ലാത്ത "ഒന്നിനും കൊള്ളാത്ത" നേതാക്കളാണെന്ന് മഹുവ പരിഹസിച്ചു.(Mahua Moitra Attacks...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...