ബെയ്റൂട്ട്: ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധം തുടരുമെന്നും ആയുധം താഴെവെക്കില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു (Hezbollah Chief Naim Qassem Israel Talks). ലെബനൻ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ച ഖാസിം, നേരിട്ടുള്ള ചർച്ചകൾക്ക് പകരം പരോക്ഷ ചർച്ചകളുടെ പാത സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നേരിട്ടുള്ള ചർച്ചകൾ എന്ന...
ബെയ്റൂട്ട്: ഇസ്രായേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയ യുഎസ് പ്രഖ്യാപനം 'അർത്ഥശൂന്യമാണെന്ന്' ഹിസ്ബുള്ള (Hezbollah Israel Ceasefire). ലബനൻ അതിർത്തിക്കുള്ളിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുള്ളയുടെ പ്രതികരണം. കരാർ നിലവിലുണ്ടെങ്കിലും തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഒരു ഇസ്രായേലി ഡ്രോൺ വെടിവെച്ചിട്ടതായും...
ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ യുഎൻ സമാധാന ദൗത്യത്തിൽഏർപ്പെട്ടിരുന്ന ഫ്രഞ്ച് സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു (UNIFIL Peacekeeper Killed Lebanon). മൂന്ന് സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയാണെന്ന് യുഎൻ വൃത്തങ്ങളും ഫ്രഞ്ച് ഉദ്യോഗസ്ഥരും ആരോപിച്ചു. ശനിയാഴ്ച ഗന്ധൗറിയ ഗ്രാമത്തിൽ വെച്ച് റോഡ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പട്രോളിംഗ്...
വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള പത്ത് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്ന പശ്ചാത്തലത്തിൽ ഹിസ്ബുള്ളയോട് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാനുള്ള സുപ്രധാന ചുവടുവെപ്പായി ഈ വെടിനിർത്തലിനെ അദ്ദേഹം വിശേഷിപ്പിച്ചു.(Trump asks Hezbollah to act nicely during Israel-Lebanon truce)
വെള്ളിയാഴ്ച...
ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ പേഴ്‌സണൽ സെക്രട്ടറിയും സഹോദരപുത്രനുമായ അലി യൂസഫ് ഹർഷിയെ ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. നയീം ഖാസമിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഹർഷി നിർണ്ണായക പങ്ക് വഹിച്ചിരുന്നതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.(Israel claims killing of Hezbollah chief...
ന്യൂയോർക്ക്: ലെബനനിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ മൂന്ന് ഇൻഡോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനും ഹിസ്ബുള്ളയ്ക്കും പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (UN Peacekeepers Killed Lebanon). ഒരു സൈനികൻ ഇസ്രായേൽ ടാങ്കിൽ നിന്നുള്ള വെടിയേറ്റും മറ്റ് രണ്ട് പേർ ഹിസ്ബുള്ള സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുമാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ...
ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ശക്തമായ വ്യോമ-കര ആക്രമണങ്ങൾക്കിടയിൽ മൂന്ന് ഐക്യരാഷ്ട്രസഭാ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടു ( UN Peacekeepers Killed Lebanon). ഇന്തോനേഷ്യൻ പൗരന്മാരായ സൈനികരാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സമാധാന സേനാംഗങ്ങൾക്കും ജീവൻ നഷ്ടമായത്.
തിങ്കളാഴ്ച ദക്ഷിണ ലെബനനിലെ ബാനി...
ജെറുസലേം: തെക്കൻ ലബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള സൈനിക നീക്കം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. അതിർത്തി കടന്നുള്ള റോക്കറ്റാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി (Netanyahu Orders Lebanon Expansion). ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള 'സുരക്ഷാ മേഖല' കൂടുതൽ വിപുലീകരിക്കാനാണ് സൈന്യത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ലിറ്റാനി നദി വരെയുള്ള...
ദമാസ്കസ്: കിഴക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഹിസ്ബുള്ള പോരാളികളെ നിരായുധരാക്കാൻ സിറിയൻ സൈന്യത്തെ അങ്ങോട്ടേക്ക് അയക്കണമെന്ന് അമേരിക്ക നിർദ്ദേശിച്ചതായി റിപ്പോർട്ട് (US Encourages Syria Against Hezbollah Lebanon). എന്നാൽ, മേഖലയിലെ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാകാനും മതപരമായ ചേരിതിരിവുകൾക്കും സാധ്യതയുള്ളതിനാൽ ഈ നിർദ്ദേശത്തോട് സിറിയൻ സർക്കാർ വിമുഖത പ്രകടിപ്പിക്കുന്നതായാണ് വിവരം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇത്...
ബെയ്റൂട്ട്: ഇസ്രായേലിന്റെ പൂർണ്ണതോതിലുള്ള കരയുദ്ധം മുന്നിൽക്കണ്ട് തന്ത്രങ്ങൾ മാറ്റി ഇറാൻ അനുകൂല സായുധ സംഘടനയായ ഹിസ്ബുള്ള (Hezbollah Guerrilla Warfare Lebanon). മുൻ യുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, തെക്കൻ ലബനനിൽ ഗറില്ലാ യുദ്ധമുറകളിലേക്ക് സംഘടന തിരിച്ചെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ സൈന്യത്തെ നേരിടാൻ ചെറുകിട യൂണിറ്റുകളായാണ് ഇപ്പോൾ ഹിസ്ബുള്ള പോരാളികൾ പ്രവർത്തിക്കുന്നത്.
ഇസ്രായേലിന്റെ നിരീക്ഷണ...
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇറാാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കം രണ്ട് മാസം പിന്നിടുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷൻ എപിക്...