ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീർണ്ണമായിരിക്കെ, പാകിസ്താൻ അതിർത്തിക്ക് സമീപം വൻ വ്യോമാഭ്യാസത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് സൈനിക അഭ്യാസം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ 'നോട്ടാം' മുന്നറിയിപ്പ് പുറപ്പെടുവിച്ചു.(India's air exercise on the Pakistani...
ശ്രീനഗർ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രതിഫലനമായി ജമ്മു കശ്മീരിൽ ഇറാൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു. ക്രമസമാധാന നില കണക്കിലെടുത്ത് സൈനിക വാഹനവ്യൂഹങ്ങളുടെ നീക്കം ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. പ്രതിഷേധങ്ങൾ പ്രകോപനപരമാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടി.(Pro-Iran protests, High alert in Jammu and Kashmir; restrictions on military convoys)
ചൊവ്വാഴ്ച മുതൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് നാലാം ദിവസവും സംഘർഷം കടുക്കുമ്പോൾ, വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇറാന്റെ സാന്നിധ്യം സംശയ നിഴലിലാകുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന പ്രധാന രാജ്യം അമേരിക്കയായതിനാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇറാൻ താരങ്ങൾക്ക് അവിടെ കളിക്കാൻ അനുമതി ലഭിക്കുമോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്.(War intensifies, Will Iran play in...
ബെയ്‌റൂട്ട്: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കൻ ലെബനനിലും ഇസ്രായേൽ നടത്തിയ മിന്നലാക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.(Israeli bombing in Lebanon, 31 dead, including Hezbollah leaders)
ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ ഹിസ്ബുള്ളയ്‌ക്കെതിരെ...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് കടക്കവെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന കർശന സന്ദേശമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിരിക്കുന്നത്. ലഭ്യമായ ഏത് യാത്രാ സൗകര്യവും ഉപയോഗപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം.(US issues strict warning to...
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മേഖലയെയാകെ വിഴുങ്ങുമ്പോൾ, സൗദി അറേബ്യയുടെ സുരക്ഷാ കാര്യത്തിൽ പാകിസ്ഥാൻ പുലർത്തുന്ന നിശബ്ദത ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നു. തിങ്കളാഴ്ച സൗദി അരാംകോ റിഫൈനറിക്ക് നേരെ ഇറാൻ നടത്തിയ അതിശക്തമായ ആക്രമണത്തിന് പിന്നാലെയും പാകിസ്ഥാൻ സൈനികമായോ നയതന്ത്രപരമായോ ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.(Iran attack on Saudi Arabia, Pakistan remains silent despite...
ഇസ്ലാമാബാദ്: ഇന്ത്യൻ നേതൃത്വം മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് മാറി ഇന്ത്യ അർത്ഥവത്തായ ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ സമീപകാല തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(India is preparing for another war, says...
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അമേരിക്കൻ പൗരന്മാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാൻ എന്നീ നഗരങ്ങളിലുള്ളവർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് യുഎസ് എംബസി ആവശ്യപ്പെട്ടു.(Drone attack on US embassy in Riyadh, US...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം മുമ്പെങ്ങുമില്ലാത്തവിധം കടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്ന് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി കഴിഞ്ഞു.(The next 24...
ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും ഖത്തർ വ്യോമസേന വ്യക്തമാക്കി. ഭീഷണികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചതായി ഖത്തർ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.(Qatar shoots down Iranian warplanes, Russia...