കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പരക്കെ ചിതറിയ അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്. രാവിലെ 11 മണി വരെ ഏകദേശം 40 ശതമാനം വോട്ടർമാർ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഒരേ ബൂത്ത് പരിസരത്ത് എത്തിയതോടെ ഭവാനിപുർ മണ്ഡലത്തിൽ നേരിയ സംഘർഷാവസ്ഥ നിലനിന്നു....