ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കടത്ത് പാതയിൽ കുടുങ്ങിക്കിടക്കുന്നത് 20,000-ത്തോളം നാവികരാണ്. ഫെബ്രുവരി 28-ന് യുഎസ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' ആരംഭിച്ചത് മുതൽ മേഖലയിലെ കപ്പൽ ഗതാഗതം താറുമാറായിരിക്കുകയാണ് (Seafarers stranded Strait of Hormuz). ഏപ്രിൽ 7-ന് വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങൾ തുടരുന്നത് നാവികരുടെ മോചനത്തിന്...