ടെഹ്‌റാൻ: ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് കുതിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ ഒന്നടങ്കം യുദ്ധത്തിന്റെ തീജ്വാലയിലായിരിക്കുകയാണ്.(Iran launches retaliation after Khamenei's assassination, Missiles rain down on Israel)
ഇറാന്റെ മിസൈൽ വർഷത്തിൽ ഇസ്രായേലിൽ...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ...
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, വ്യോമയാന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ യുഎഇ അടിയന്തര നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന 20,000 യാത്രക്കാർക്ക് സഹായം നൽകിയതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതേസമയം, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരമായി 'ചരിത്രത്തിലെ ഏറ്റവും വലിയ' ആക്രമണത്തിന്...
ടെഹ്‌റാൻ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇറാന് തന്നെ തിരിച്ചടിയാകുന്നു. മേഖലയിലെ അറബ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി അമേരിക്കയെ പിന്തിരിപ്പിക്കാനായിരുന്നു ഇറാന്റെ പദ്ധതിയെങ്കിലും, ഇത് ഗൾഫ് രാജ്യങ്ങളെ ഇറാൻ വിരുദ്ധ ചേരിയിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.(Backfiring calculations, Iran isolates itself...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. ഇസ്രായേലിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇതോടെ മധ്യ ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും മിസൈൽ സൈറണുകൾ മുഴങ്ങി. ദശലക്ഷക്കണക്കിന് ആളുകളെ സുരക്ഷിതമായ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്.(Assassination of...
ടെഹ്‌റാൻ: മുപ്പത്തിയഞ്ചു വർഷം ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ ദിശ നിർണ്ണയിച്ച ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം അതീവ വികാരാധീനമായാണ് ഇറാൻ ലോകത്തെ അറിയിച്ചത്. ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകൻ തത്സമയ സംപ്രേഷണത്തിനിടെ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖമേനിയുടെ 'രക്തസാക്ഷിത്വം' പ്രഖ്യാപിച്ചത്.(Anchor breaks down in tears while reading news of Khamenei's...
ടെഹ്‌റാൻ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഇറാന്റെ പരമോന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന സൈനിക നീക്കവുമായി അമേരിക്കയും ഇസ്രയേലും. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, രാജ്യത്തിന്റെ പ്രതിരോധം നിയന്ത്രിച്ചിരുന്ന ഏഴ് സുപ്രധാന സൈനിക മേധാവികളെയും വധിച്ചതായി ഇസ്രയേൽ സൈന്യം (IDF) അവകാശപ്പെട്ടു. ഇതിൽ പ്രധാനികളായ അലി ഷംഖാനി, മുഹമ്മദ് പാക്‌പോർ എന്നിവരുടെ...
ദുബായ്: പശ്ചിമേഷ്യൻ സംഘർഷം യുഎഇയുടെ ഹൃദയഭാഗത്തേക്ക് വ്യാപിക്കുന്നു. ദുബായിലെ വിശ്വപ്രസിദ്ധമായ ബുർജ് അൽ അറബ് ഹോട്ടൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ എന്നിവിടങ്ങളിൽ ഇറാന്റെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപവും സ്ഫോടനമുണ്ടായതായാണ് വിവരം.(Dubai airport, Burj Al Arab...
ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്‌നീമും ഫാർസും റിപ്പോർട്ട് ചെയ്തു.(Time for...
ടെഹ്‌റാൻ: ഇറാന്റെ അധികാരകേന്ദ്രമായിരുന്ന പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി (86) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസിനു നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി, പ്രതിരോധ മന്ത്രി, മറ്റ് ഉന്നത...
തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ സ്വദേശിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ചിറയിൻകീഴ് സ്വദേശി അനസ് (24) അറസ്റ്റിലായി (Varkala Tourist Assault). ഈ മാസം...