ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും ചൊവ്വാഴ്ച രാത്രിയുണ്ടായ സ്ഫോടനങ്ങൾ വലിയ പരിഭ്രാന്തി പരത്തി. ജലന്ധറിൽ ബിഎസ്എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘം ഷെഹ്‌സാദ് ഭട്ടിയുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.(Punjab High Alert After Twin Blasts In...