ഇസ്ലാമാബാദ്: ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ വ്യാപക മരണം (Pakistan Khamenei Protests Violence). ഇതുവരെ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വടക്കൻ പാകിസ്ഥാനിലും പ്രധാന നഗരങ്ങളിലും സൈന്യത്തെ വിന്യസിച്ചു. മൂന്ന് ദിവസത്തെ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ഭീകരാന്തരീക്ഷം: വടക്കൻ മേഖലയായ ഗിൽജിത്-ബാൾട്ടിസ്ഥാനിലാണ്...
ഹൈലാക്കണ്ടി: 15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അസമിലെ ഹൈലാക്കണ്ടി ജില്ലയിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ (Hailakandi Minor Girl Murder...