ഇസ്ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനിൽ അമേരിക്കൻ വിരുദ്ധ വികാരം ആളിപ്പടരുന്നു. കറാച്ചിയിലെ യുഎസ് എംബസി ഓഫീസിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ഓഫീസിന് തീയിട്ടു. ഇവരെ അടക്കാനായി അധികൃതർ ടിയർ ഗ്യാസ് പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ 6 പേർ കൊല്ലപ്പെട്ടതായും, നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.(Khamenei's assassination, US...
ദോഹ: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് പുതിയ മൂന്ന് പരിക്കുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംഘർഷം ആരംഭിച്ചതിനുശേഷം ആകെ പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.(Iran attack, Number of injured in Qatar rises to 16)
വിവിധ മേഖലകളിൽ നടന്ന ഫീൽഡ്...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാനിയൻ വിമതർക്കിടയിൽ ആഹ്ലാദപ്രകടനങ്ങൾ. ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ് വൈറലായ യുവതിയാണ് ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.(Didn't I tell you I'll dance on your grave, Woman who...
ടെഹ്‌റാൻ: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. "അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും" എന്ന ലാരിജാനിയുടെ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.(We will stab them...
കാബൂൾ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കിടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കം പൂർണ്ണരൂപത്തിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനിസ്ഥാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിലും പീരങ്കി ആക്രമണങ്ങളിലുമായി 300-ലധികം അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാക് സർക്കാർ അവകാശപ്പെട്ടു.(US supports Pakistan's move in Pak-Afghanistan war)
പീരങ്കികളുടെയും വ്യോമസേനയുടെയും ശക്തമായ...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. ജലാലാബാദിൽ പാകിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(Afghanistan claims to have shot down a Pakistani fighter jet, claims...
ടെൽ അവീവ്: ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി.(Israeli army warns against sharing images, Extreme caution)
ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് ശത്രുക്കൾക്ക് അവരുടെ...
ദോഹ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് അടിയന്തര ദേശീയ മുന്നറിയിപ്പുമായി ഖത്തർ. രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.(High alert in Qatar, National emergency warning renewed)
നിലവിലുള്ള സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നത് വരെ ജനങ്ങൾ...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറി. ഈ ചിത്രങ്ങൾ കണ്ട് മരണം സ്ഥിരീകരിച്ച ശേഷമാണ് ട്രംപ് ലോകത്തെ വിവരമറിയിച്ചതെന്ന്...
ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് കാരണമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ലോക സൈനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറുന്നു. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ, ആദ്യമായി പരീക്ഷിക്കപ്പെട്ട സൂയിസൈഡ് ഡ്രോണുകൾ എന്നിവയുടെ സംയുക്ത പ്രയോഗത്തിലൂടെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അമേരിക്കയും ഇസ്രായേലും തകർത്തത്.(America breaks through Iran's...
മറയൂർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനയുടെ സാന്നിധ്യം കണ്ട് ഭയന്നോടുന്നതിനിടെ താഴേക്ക് വീണ് ആദിവാസി വയോധികൻ ദാരുണമായി മരണപ്പെട്ടു (Wild elephant attack Kanthalloor). കാന്തല്ലൂർ ചുരക്കുളം...