ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അത് ഇന്ത്യയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ഇന്ന് സർവകക്ഷി യോഗം ചേരും. ഇന്ന് വൈകിട്ട് 5 മണിക്ക് പാർലമെന്റ് സമുച്ചയത്തിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.(West Asian conflict,...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാർക്കോ റൂബിയോയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. തിങ്കളാഴ്ച നടന്ന സംഭാഷണത്തിൽ ആഗോള ഊർജ്ജ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ഈ യുദ്ധം എപ്രകാരം ബാധിക്കുന്നു എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.(West Asian conflict, S Jaishankar holds talks with Marco...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്നു. മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ വിലയിരുത്തിയ സമിതി, ഓരോ വകുപ്പും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾക്ക് രൂപം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(West Asian conflict, Cabinet Committee on Security assesses the situation)
സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ...
ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ - യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച 'എച്ച്.എം.എസ് ആൻസൺ' എന്ന ആണവ അന്തർവാഹിനി വടക്കൻ അറബിക്കടലിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.(West Asian conflict, Britain deploys nuclear submarine in Arabian...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ...
ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack...
മസ്‌കത്ത്: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം അയവില്ലാതെ തുടരുകയാണ്. ഒമാനിലെ സോഹാറിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടു. തുർക്കിയിലെ തന്ത്രപ്രധാനമായ യുഎസ് സൈനിക താവളത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി.(West Asian conflict, Two dead after drone crashes in Oman)
സോഹാർ പ്രവിശ്യയിലെ അൽ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോൺ അവശിഷ്ടങ്ങൾ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ രൂക്ഷമായ സൈനിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇറാനോട് തുർക്കി ആവശ്യപ്പെട്ടു. മേഖലയിലെ പ്രധാന ശക്തിയും നാറ്റോ സഖ്യകക്ഷിയുമായ തുർക്കി, ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. (West Asian conflict, Turkey tells Iran to prepare for peace talks)
വെടിനിർത്തലിനായി റഷ്യയും ചൈനയും തങ്ങളെ സമീപിച്ചതായി ഇറാൻ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.(West Asian conflict, S Jaishankar makes statement...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. അമേരിക്കൻ എംബസി ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് കനത്ത കാവൽ ഏർപ്പെടുത്താൻ ഡൽഹി പോലീസ് കമ്മീഷണർ ഉത്തരവിട്ടു.(West Asian conflict, Security arrangements tightened in Delhi)
അമേരിക്കൻ എംബസി, യുഎസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കാനും സിസിടിവി നിരീക്ഷണം കർശനമാക്കാനും...
ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു (Hyderabad HIV Attack Suicide Case). ഹൈദരാബാദ് സ്വദേശിനി...