എൻജമീന: കിഴക്കൻ ഛാഡിലെ ഇഗോട്ടെ ഗ്രാമത്തിൽ ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു (Chad Ethnic Violence,). ഉപപ്രധാനമന്ത്രി ലിമാൻ മഹമത്ത് പ്രദേശം സന്ദർശിച്ച ശേഷമാണ് മരണസംഖ്യ പുറത്തുവിട്ടത്. രണ്ട് കുടുംബങ്ങൾ തമ്മിൽ വെള്ളത്തിനായി തുടങ്ങിയ ചെറിയ തർക്കം പിന്നീട് വംശീയമായ പ്രതികാര ആക്രമണങ്ങളായി മാറുകയായിരുന്നു.
അക്രമം പടർന്നതോടെ സൈന്യം ഇടപെടുകയും...