നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടവിൽ വീടിനോട് ചേർന്ന പറമ്പിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലുള്ള ഇളയ മകൻ സജിയെ (43) കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി (Nedumkandam Double Murder). ഇതിനിടെ സജിയുടെ പിതാവ് മാത്യു പാസ്റ്ററെ എട്ട് വർഷം മുൻപ് കാണാതായ സംഭവത്തിലും ഇപ്പോൾ ദുരൂഹത ഉയർന്നിരിക്കുകയാണ്.
മാത്യു പാസ്റ്ററുടെ തിരോധാനം
2018-ലാണ്...
തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ...