വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ മാനസിക നില പരിശോധിക്കാൻ വിദഗ്ധ പാനൽ രൂപീകരിച്ചു | Venjaramoodu massacre

കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാന്‍റെ പെരുമാറ്റം
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്‍റെ മാനസിക നില പരിശോധിക്കാൻ വിദഗ്ധ പാനൽ രൂപീകരിച്ചു | Venjaramoodu massacre
Published on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ മാനസിക നില പരിശോധിക്കാനായി മാനസികാരോഗ്യ വിദഗ്ധരുടെ പാനൽ രൂപീകരിച്ചു. കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴെല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാന്‍റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്‍റെ മാനസിക നില പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ പോലീസ് തീരുമാനിച്ചത്. 23 വയസ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നാണ് പോലീസിന്‍റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തൽ.

പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് ഇപ്പോള്‍ അഫാനുള്ളത്. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക.

Related Stories

No stories found.
Times Kerala
timeskerala.com