Custodial beating : 'ഒത്തു തീർപ്പിന് പണം നൽകിയില്ല, ഹോട്ടലിൽ വച്ച് ക്രൂര മർദ്ദനം ഏറ്റിരുന്നു, കാറിൽ വച്ച് പണം തിരികെ വാങ്ങി, 5000 രൂപ മാത്രമാണ് തന്നത്': പീച്ചി കസ്റ്റഡി മർദ്ദന കേസിൽ പരാതിക്കാരൻ

സന്ധി സംഭാഷണത്തിൽ തനിക്ക് ജോലി നൽകാമെന്ന് പറഞ്ഞെന്നും പണമടങ്ങുന്ന കവർ കാറിൽ വച്ച് തിരികെ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Custodial beating : 'ഒത്തു തീർപ്പിന് പണം നൽകിയില്ല, ഹോട്ടലിൽ വച്ച് ക്രൂര മർദ്ദനം ഏറ്റിരുന്നു, കാറിൽ വച്ച് പണം തിരികെ വാങ്ങി, 5000 രൂപ മാത്രമാണ് തന്നത്': പീച്ചി കസ്റ്റഡി മർദ്ദന കേസിൽ പരാതിക്കാരൻ
Published on

തൃശൂർ : പീച്ചി കസ്റ്റഡി മർദ്ദനക്കേസിൽ പണം വാങ്ങിയിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി നൽകിയ ദിനേശ്. ഹോട്ടലിൽ വച്ച് തനിക്ക് ക്രൂരമർദ്ദനം ഏറ്റിരുന്നുവന്നും, പോലീസുകാരുടെ കയ്യിൽ ഈ ദൃശ്യങ്ങൾ ഉണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. (Peechi custodial beating case)

എസ് ഐ ഔസേപ്പിനെയും ജീവനക്കാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത് അതിനാലാണ് എന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.

സന്ധി സംഭാഷണത്തിൽ തനിക്ക് ജോലി നൽകാമെന്ന് പറഞ്ഞെന്നും പണമടങ്ങുന്ന കവർ കാറിൽ വച്ച് തിരികെ വാങ്ങിയെന്നും, 5000രൂപ മാത്രമാണ് കയ്യിൽ വച്ച് തന്നതെന്നും ദിനേശ് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com