മൈനാഗപ്പള്ളിയിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല

മൈനാഗപ്പള്ളിയിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല
Published on

കൊല്ലം: ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ നൽകിയത്. മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് മറച്ചുവെച്ചിട്ടാണ് മൈനാഗപ്പള്ളി സ്വദേശിയായ 20കാരിയെ ബാസിത്ത് വിവാഹം ചെയ്യുന്നത്. എന്നാൽ വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഈ വിവരം ഈ പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും ഇക്കാര്യം ബാസിത്തിന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേർപെട്ടതായും ഒരാഴ്ച മാത്രമേ ഒന്നിച്ചു താമസിച്ചുള്ളൂ എന്നും ബാസിത്ത് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഇവരുടെ വിവാഹം നടന്നു.

എന്നാൽ ആദ്യ ഭാര്യ, കോടതിയിൽ നിന്നും റെസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വാങ്ങി. ബാസിത്തിന്റെ വീട്ടിൽ തന്നെയാണ് താമസം എന്ന് പിന്നീട് മനസിലാക്കിയ പരാതിക്കാരി ഈ വിവരം ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്താൽ പരാതിക്കാരിയെ ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കി

Related Stories

No stories found.
Times Kerala
timeskerala.com