Suicide: ഷൈനിയും മക്കളും വീട് വിട്ട് ഇറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു, ആത്മഹത്യ ചെയ്യുന്നതിന് മുൻപും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി : 40ഓളം ശാസ്ത്രീയ തെളിവുകളും 56 സാക്ഷികളുമായി പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് 170ആം ദിവസമാണ്.
Kottayam woman and children suicide case
Published on

കോട്ടയം : ഏറ്റുമാനൂരിൽ ഷൈനി എന്ന യുവതിയും പെൺമക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കും. ഇതിന് കാരണമായത് ഭർത്താവ് നോബിയുടെ പീഡനമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. (Kottayam woman and children suicide case)

ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചുവെന്നും, മരിക്കുന്നതിന് തലേ ദിവസവും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിൽ പറയുന്നു. രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ കേസിൽ നിർണായക തെളിവായി.

കുറ്റപത്രത്തിനൊപ്പം നാൽപ്പതോളം ശാത്രീയ തെളിവുകളും രേഖകളും ഉണ്ട്. ഇതിൽ 56 സാക്ഷികളും ഉണ്ട്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത് 170ആം ദിവസമാണ്.

Related Stories

No stories found.
Times Kerala
timeskerala.com