തിരുവനന്തപുരം : മരണാനന്തരം അവയവദാനം നടത്തുന്ന പദ്ധതിയായ കെ സോട്ടോയെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവിയായ ഡോക്ടർ മോഹൻദാസിൻ്റെ ആരോപണങ്ങൾ ശരിവച്ചു കൊണ്ട് കണക്കുകൾ. (Brain death confirmations have decreased in government medical colleges )
പദ്ധതി രൂപീകരിച്ചതിന് ശേഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്‌തിഷ്‌ക്ക മരണം സ്ഥിരീകരിക്കാൻ കുറഞ്ഞു.
ഇതുവരെയും സ്ഥിരീകരിച്ചത് 389 മസ്തിഷ്ക മരണങ്ങളാണ്. ഈ വർഷം സ്ഥിരീകരിച്ച 11 എണ്ണത്തിലും പത്തെണ്ണം സ്വകര്യ ആശുപത്രികളിലാണ്.