ജക്കാർത്ത: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലുള്ള മൗണ്ട് ഡുകോണോ അഗ്നിപർവ്വതത്തിലുണ്ടായ സ്‌ഫോടനത്തിൽ കുടുങ്ങിയ മൂന്ന് പർവ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തി (Mount Dukono Eruption 2026). മരിച്ചവരിൽ രണ്ട് സിംഗപ്പൂർ സ്വദേശികളും ഒരു ഇന്തോനേഷ്യൻ വനിതയും ഉൾപ്പെടുന്നു. വെള്ളിയാഴ്ച (മെയ് 8, 2026) പുലർച്ചെയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.
സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് അഗ്നിപർവ്വതത്തിന്റെ മുകളിലേക്ക് കയറിയ 20 അംഗ...
കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലീം ലീഗ്...