ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാരണം കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുനിയമനങ്ങളിൽ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ഉദ്യോഗാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കണമെങ്കിൽ ഇത്തരം കാര്യങ്ങളിൽ ദയയോ ദാനധർമ്മമോ പാടില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ...
ന്യൂഡൽഹി: പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാരണം കൊണ്ടുമാത്രം ഒരു ഉദ്യോഗാർത്ഥിക്ക് അനുകൂലമായി നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുനിയമനങ്ങളിൽ സഹതാപത്തിനോ സാമൂഹിക പശ്ചാത്തലത്തിനോ...