റായ്പുർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ന് അവരുടെ ജാമ്യാപേക്ഷയിൽ വിധി പറയും. (Kerala Nuns arrested in Chhattisgarh)
ഈ കുറ്റങ്ങളൊന്നും തന്നെ നിലനിൽക്കില്ല എന്നാണ് വാദം. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സമയ താമസം കണക്കിലെടുത്താണ് എൻ ഐ എ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.